ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ജനുവരി 9, വ്യാഴാഴ്‌ച

ഗിഫ്റ്റ്


Noushu Pvp
നാട്ടിൽ നിന്ന് വന്നിട്ട് ഒന്നരവർഷമായെൻഗിലും കഴിഞ ആഴ്ചയാണണ് അവൻ ആദ്യമായിടൊരു ഗിഫ്റ്റ് വാപക് കൊടുതയകുന്നത് ഒരു പത്ത് റിയാലിെൻറ പെർഫ്യൂം 
എടാ നല്ലത് ഒരണ്ണം വാങിചോ എന്ന് ഞാൻ പറഞപോ അവൻ പറഞു അതൊക്കെ മതി നാട്ടിലുള്ളോർക്പം ഇതിന് പത്ത്റിയാലാണ്നൊന്നും അറീലാേലാ......
ഇന്നലെ അവൻ വാപയോട് ഫോണിൽ പറയുന്നുൺട് വല്യവിലയുടെ പെർഫ്യൂമാണ് കുറേശെ അടിചാൽമതി യെന്നൊക്കെ..............ഫോൺ വെക്കുന്നതിന് മുംബ് അവൻ വാപാനോട് പറഞു എെൻറ റൂമിെൻറ അടുത്തുളള ചുഴലിയിലെ അസ്ലം അട്ത ആഴ്ച നാട്ടിൽ നിന്ന് പോരുന്നുൺട് അവൻറടുത് ഒരു രൺഡ് കിലോ കട്ക്ക പൊരിചത് കൊടുത്തയക്കണം എന്ന് പറഞ്ഞ് തീരും മുംബേ വാപാെൻറ മറു പടിവന്നു അതിലും നല്ലത് അെൻറ ഒണങിയ ആ ഇസ്പറേം കുപ്പി തിരിച്ച്
കൊടുത്തയക്കുന്നതല്ലേ ഇന്നാലും എനിക്ക് ലാഭമായിരികും
അനകൊക്കെ ആസ്ലമിനെ കൺട് പഠിചൂടെ ബലാലെ , ഗൾഫിലും പണി നാട്ടില് വന്നാൽ കൃഷിയും തോട്ടംന്നനയും ടാക്ടറും......അങിനെ യായിരിക്കണം കുട്ട്യാള്.........ഹമ്കെ.
ഫേസ് ബുക്കിൽ വായിക്കാൻ ഇവിടെ ക്ലിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ